Skip to main content

ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം E M I - ആയി അടക്കാം!!!...

നിങ്ങൾ ഒരു സാധാരണക്കാരനാണോ?...

 ◾നിങ്ങളുടെ വരുമാനത്തെ മാത്രം ആശ്രയിചാണോ കുടുംബം ജീവിക്കുന്നത് ?..

◾നിങ്ങളുടെ കുടുംബത്തിന്  ഹെൽത്ത് ഇൻഷ്വറൻസ് പരിരക്ഷ ഉണ്ടൊ?...

ഇന്നത്തെ കാഘട്ടത്തിൽ വർദ്ധി്ചുവരുന്ന ഹോസ്പിറ്റൽ ചിലവുകൾ ഹെൽത്ത് ഇൻഷ്വറൻസിനെ ഒരു അവിഭാജ്യ ഘടകമാക്കി മാറ്റികൊണ്ടിരിക്കുകയാണ് . പലരും ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ മടിക്കുന്നത് ഉയർന്ന പ്രീമിയം അടയ്ക്കേണ്ട ബുദ്ധിമുട്ട് കാരണമാണ്. 

സാധാരണ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ എടുക്കുമ്പോൾ ഉയർന്ന പ്രായം ഉള്ളവർക്കും അസുഖ ബാധിതനായ ആളുകൾക്കും ഉയർന്ന പ്രീമിയം അടക്കേണ്ടതായി വരുന്നു . എല്ലാ വർഷവും ഉയർന്ന ഒരു തുക അടക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് പലരെയും ഇൻഷുറൻസ് വേണ്ട എന്ന തീരുമാനം എടുക്കാൻ പ്രേരിപ്പിക്കുന്നത്.

 ക്യാൻസർ, ഹൃദയസ്തംനം മുതലായ രോഗങ്ങളുമായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത ആളുകൾക്ക് അതിൻ്റെ ചികിത്സ ചിലവിനെ പറ്റി അറിയാം. അത്തരം ആളുകൾ പലപ്പോഴും ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ എടുക്കാൻ ഓടി നടക്കുന്നത് കാണാറുണ്ട് . പല ഇൻഷുറൻസ് കമ്പനികളും ഇത്തരം രോഗങ്ങൾ വന്നവർക്ക് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ കൊടുക്കാറില്ല ഇനി ഏതെങ്കിലും കമ്പനികൾ ഇൻഷുറൻസ് പോളിസികൾ കൊടുത്താലോ ഉയർന്ന പ്രീമിയം അടയ്ക്കേണ്ട തായി വരുന്നു. പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കുമ്പോഴാണ് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ എടുക്കേണ്ടത് .
 

ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ  E M I ആയി മാസം ചെറിയ ഒരു തുക മുടക്കി ഏതു സാധാരണക്കാരനും എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയാണ് navi എന്ന ഹെൽത്ത് ഇൻഷുറൻസ് കമ്പനി . ഇന്ത്യയിൽ പലയിടത്തായി 10000 ആശുപത്രികളുമായി  സഹകരിച്ച് cashles ചികിൽസ സൗകര്യം ഒരുക്കുകയാണ് Navi . ഇന്ത്യയിലെ ഏറ്റവും വലിയ TPA (Third Party Administrator)- കളിൽ ഒന്നാആയ Medi assist - ൻ്റെ സഹകരണത്തോടെയാണ്  സേവനങ്ങൾ ലഭ്യമാക്കുന്നത്. ഈ ഇൻഷുറൻസ് പോളിസിയുടെ കൂടുതൽ വിവരങ്ങൾ നോക്കാം.


പോളിസി കാലാവധിയിൽ ലഭ്യമാവുന്ന സേവനങ്ങൾ


ഈ പോളിസിയിൽ ലഭ്യമല്ലാത്ത സേവനങ്ങൾ 


ഈ പോളിസിയുടെ പ്രധാന പ്രത്യകതകത പോളിസി എടുത്ത് ഒരു വർഷത്തിന് ശേഷം എല്ലാ അസുഖങ്ങൾക്കും ചികിൽസ ലഭ്യമാവും എന്നതാണ്. 


ഓൺലനിലൂടെ മാത്രമാണ് ഇപ്പൊൾ navi health insurance സേവനങ്ങൾ ലഭ്യമാവുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ച് വീട്ടിൽ ഇരുന്നുതന്നെ ഹെൽത്ത് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കാം. 24 മണിക്കൂർ മൊബൈൽ സേവനം കമ്പനി ഉറപ്പ് നൽകുന്നു. എല്ലാ മാസവും E M I ആയി പ്രീമിയം അടയ്ക്കം
അത് കൂടാതെ എല്ലാ മാസവും കൃത്യമായി പ്രീമിയം ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക് ആയി അടക്കാനും സൗകര്യം ഉണ്ട്. 


google play store - ൽ  നിന്നും application download ചെയ്യുന്നതിന് ഈ ലിങ്ക് ഉപയോഗിക്കാം.






Comments

Popular posts from this blog

madhava sangamagrama

Madhava of Sangamagrama, also known as Madhava Acharya, was an Indian mathematician and astronomer who lived in the 14th century. He was born in the village of Sangamagrama (present-day Kerala, India) and is considered one of the most significant mathematicians in the Kerala school of mathematics. Madhava made several important contributions to mathematics and calculus, which laid the foundation for later developments in the field. Some of his notable contributions include: Infinite Series: Madhava is known for his work on infinite series expansions for trigonometric functions such as sine, cosine, and arctangent. He discovered a method for representing these functions as infinite series, which is similar to the modern concept of a Taylor series. His series expansions for these trigonometric functions allowed for the accurate calculation of their values. Calculus: Madhava developed a precursor to differential calculus, known as the "Kerala School of Mathematics." ...

സ്വർഗ്ഗത്തിലെ കട്ടുറുമ്പിന്റെ ലൊക്കേഷൻ കാഴ്ചകൾ

മൈന ക്രിയേഷൻസിന്റെ ബാനറിൽ ജെസ്പാൽ ഷണ്മുഖം സംവിധാനം ചെയ്യുന്ന "സ്വർഗ്ഗത്തിലെ കട്ടുറുമ്പ്" എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. ധ്യാൻ ശ്രീനിവാസനും, ഗായത്രി അശോകനുമാണ് കേന്ദ്രകഥാപാത്രങ്ങൾ. ശിവൻകുട്ടൻ വടയമ്പാടിയുടെ കഥയ്ക്ക് വിജു രാമചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ അശ്വഘോഷൻ നിർവഹിക്കുന്നു. സിനിമയുടെ സംവിധായകൻ ജസ്പാൽ ഷൺമുഖവും, കഥാകൃത്ത്  കെ.എൻ ശിവൻകുട്ടനും. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിപാൽലാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റർ കബിൽ ഗോപാലകൃഷ്ണൻ. സിനിമയുടെ പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ.എം, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, ആർട്ട് കോയ, വസ്ത്രാലങ്കാരം കുമാർ എടപ്പാൾ, മേക്കപ്പ് രാജീവ് അങ്കമാലി, സ്റ്റിൽസ് ശ്രീനി മഞ്ചേരി, പി ആർ ഓ ശിവപ്രസാദ്, ഡിസൈനിങ് മനു ഡാവിഞ്ചി. സിനിമയുടെ ചിത്രീകരണത്തിനിടയിൽ സംവിധായകൻ ജസ്പാൽ ഷൺമുഖം, ധ്യാൻ ശ്രീനിവാസൻ, കോബ്ര രാജേഷ്, ഉല്ലാസ് പന്തളം, സഹ സംവിധായകൻ രാജേഷ് കൊല്ലം തുടങ്ങിയവർ.

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50000 രൂപ ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം.

കോവിഡ്  മഹാമാരിയിൽ ജീവൻ നഷ്ട്ട പെട്ടവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. 50,000 രൂപയാണ് ധനസഹായമായി നല്‍കുന്നത്. മരണവുമായി ബന്ധപ്പെട്ട രേഖകൾ സഹിതം അക്ഷയാസെന്റർ വഴി അപേക്ഷ സമർപ്പിക്കാം. ലഭിക്കുന്ന അപേക്ഷ ജില്ലാ തലത്തില്‍ അഞ്ചംഗ കമ്മിറ്റി പരിശോധിച്ച് 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കും.  ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത ആളുകൾക്ക്  ചുവടെയുള്ള   അപേക്ഷ പൂരിപ്പിച്ച് താഴെ പറയുന്ന രേഖകൾ സഹിതം അടുത്തുള്ള സർക്കാർ ആശുപത്രി/ അക്ഷയ കേന്ദ്രം വഴി അപേക്ഷ സമർപ്പിക്കാം. 🔹എൽഎസ്ജി ഡിയിൽ നിന്ന്ലഭിച്ച മരണ സർട്ടിഫിക്കറ്റ്  🔹ചികിത്സിച്ച ആശുപത്രിയിൽ നിന്ന്ലഭിച്ച മെഡിക്കൽ രേഖ 🔹അപേക്ഷകന്റെ തിരിച്ചറിയൽ കാർഡ് ഓൺലൈൻ അപേക്ഷ ഫോം ലഭിക്കാൻ ക്ലിക്ക് ചെയ്യുക